ക്വീൻസ്ലാൻറ് പ്രളയത്തിന്റെ ഓർമയിൽ ഒരു മലയാളി

ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ വെള്ളപൊക്കം ഉണ്ടാകുന്ന സംസ്ഥാനമാണ് ക്വീൻസ്ലാൻറ്. 2010 -2011 ൽ ക്വീൻസ്ലാന്റിൽ കനത്ത വെള്ളപൊക്കമാണ് ഉണ്ടായത്. 36 പേരാണ് അന്ന് വെള്ളപ്പൊക്കത്തിൽ മരിച്ചത്. 238 കോടി ഡോളറിന്റെ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. നിരവധി മലയാളികളെ അന്നത്തെ വെള്ളപൊക്കം ബാധിച്ചിരുന്നു.

Qld flood

Source: AAP

ഇവർ എങ്ങനെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ഗുഡ്‌നയിൽ താമസിച്ചിരുന്ന ഹരീഷ് ആലക്കണ്ടി വിവരിക്കുന്നു.

 

ക്വീൻസ്ലാന്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷമുള്ള പ്രവർത്തനങ്ങളിൽ നിരവധി മലയാളികൾ സജീവമായിരുന്നു. ഒട്ടേറെ കാര്യങ്ങൾ ഈ സാഹചര്യങ്ങളിൽ നിന്ന് പഠിക്കുവാൻ കഴിയുന്നതാണ്. അന്ന് ക്വീൻസ്ലാൻറ് സർക്കാരിന്റ റോഡ് നിർമ്മാണ വിഭാഗം പ്രിൻസിപ്പൽ അഡ്വൈസറായിരുന്ന ഡോ വി പി ഉണ്ണികൃഷ്‍ണൻ ഒ എ എം അനുഭവങ്ങൾ പങ്കു വക്കുന്നു.


1 min read

Published

Updated

By Delys Paul


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now