കൊറോണവൈറസ് പ്രതിരോധം: ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളില്‍ മതിയായ പരിശോധനയുണ്ടോ?

News

HOBART, AUSTRALIA - MARCH 19: Passengers go through various quarantine checks on March 19, 2020 at Hobart airport in Hobart, Australia. Source: Steve Bell/Getty Images

കൊറോണവൈറസ് പടരുന്നത് പ്രതിരോധിക്കാനായി യാത്രാനിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. പക്ഷേ ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇങ്ങോട്ടേക്ക് വരുന്നവര്‍ക്കുള്ളത്.


ഓസ്‌ട്രേലിയന്‍ പൗരന്‍മാരും റെസിഡന്റ്‌സും ഒഴികെ മറ്റുള്ളവര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിന് വിലക്കേര്‍്‌പെടുത്തിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർ പതിനാല് ദിവസം സെല്ഫ് ഐസൊലേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. 

എന്നാല്‍ ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളില്‍ ഇതുവരെ ഏര്‌പ്പെടുത്തിയിരുന്ന പരിശോധനകള്‍ എത്രത്തോളം കര്‍ശനമായിരുന്നു? അടുത്ത കാലത്ത് ഇങ്ങോട്ടേക്ക് വന്ന മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത്.

അടുത്ത കാലത്ത് ഓസ്‌ട്രേലിയയിലേക്ക് വന്ന ചില മലയാളികളുടെ അനുഭവങ്ങളും, ഓസ്‌ട്രേലയന്‍ ആഭ്യന്തര വകുപ്പ് അതേക്കുറിച്ച് നല്‍കുന്ന വിശദീകരണവും ഇവിടെ കേള്‍ക്കാം.


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now